രാവിലെ കുളിച്ചൊരുങ്ങി നല്ല ഡ്രസ്സ് ഒക്കെ ഇട്ട് പൊന്നുമോൻ ഇറങ്ങി നിൽക്കുകയാണ് എവിടെയോ പോകാൻ വേണ്ടി. അപ്പഴാണ് നമ്മുടെ ഉമ്മർക്കയും സുഹൃത്തും അതു വഴി നടന്നു പോയത്. നല രസമുള്ള ഡ്രസ്സൊക്കെ ഇട്ട് പുറത്ത് നിക്കുന്ന കുട്ടികയെ കണ്ടപ്പോൾ ഉമ്മർക്ക ചോദിച്ചു "മോൻ എവിടേക്ക് രാവിലെ തന്നെ കുളിച്ചൊരുങ്ങി? " കേട്ട പാടെ കുട്ടി സന്തോഷത്തോടെ പറയുകയാ "എന്റെ ഉപ്പയെ കാണാൻ പോവുകയാണ്" . കേട്ടപ്പോൾ തന്നെ മൂപ്പരുടെ കണ്ണുകൾ നിറഞ്ഞു. ഒരു നിമിഷം പോലും ആ കുട്ടിയുടെ മുന്നിൽ നിൽക്കാൻ അദ്ദേഹത്തിൻ കഴിഞ്ഞില്ല. അദ്ദേഹം വേഗം നടന്നു.
ഇതെല്ലാം ശ്രദ്ധിച്ച കൂട്ടുകാരൻ ചോദിച്ചു "എന്തു പറ്റി നിങ്ങൾക്ക്? എന്തിനാണ് നിങ്ങളുടെ കണ്ണുകൾ നിറയുന്നത്?". ഉമ്മർക്ക പറഞ്ഞു "ആ കുട്ടിയുടെ മറുപടി എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അത് കൊണ്ടാണ്". അപ്പോൾ സുഹൃത്ത് പറഞ്ഞു "അതിൽ എന്താണ്? ഉപ്പയെ കാണാൻ എല്ലെ പോവുന്നെ. മൂപ്പർ ഗൾഫ് ന് വരുന്നുണ്ടാവും". ഉമ്മർക്ക പറഞ്ഞു "അവന്റെ ഉപ്പ എവിടെ ആണെന്നറിയോ? പള്ളിക്കാട്ടിൽ ആറടി മണ്ണിലാണ്" എന്ന് പറഞ്ഞു കഴിയുമ്പോഴേക്കും അദ്ദേഹത്തിൻ പിന്നെ അടക്കി വെക്കാൻ കഴിഞ്ഞില്ല തന്റെ സങ്കടം. ആ കൂട്ടുകാരൻ നെട്ടി തരിച്ചു. കണ്ണുകൾ നിറഞ്ഞു. ആറടി മണ്ണിൽ കിടക്കുന്ന തന്റെ ഉപ്പയെ കാണാനാണോ ആ കുട്ടി രാവിലെ കുളിച്ചൊരുങ്ങി മുടി ഒക്കെ ചീകി സ്റ്റൈലായി നിൽക്കുന്നത് എന്നോർത്ത അദ്ദേഹത്തിൻ ഓർമ്മ വന്നത് മുന്ന് വയസ്സുള്ള തന്റെ മോൻ താൻ മരിച്ചാൽ ഇങ്ങനെ വന്നു നിൽക്കുന്ന രംഗം അദ്ദേഹം ഒരു നിമിഷമെങ്കിലും ചിന്തിച്ചു അദ്ദേഹം കരഞ്ഞു പോയി. അദ്ദേഹം പ്രാർത്ഥിച്ചു " പടച്ചവനെ ഇനി ഒരു മക്കളും യതീമാവാതിരിക്കട്ടെ " എന്ന്. പടച്ചവനെ ഒരു കുട്ടി പോലും മാതാപിതാക്കളെ നഷ്ടപ്പെട്ട് യതീം ആ വാതിരിക്കട്ടെ -ആമീൻ.
ഇത് നമുക്ക് ചുറ്റുമുള്ള ചില ജീവിതങ്ങളുടെ കഥയാണ്. നമ്മൾ കാണാതപോയ എല്ലെങ്കിൽ കാണാൻ ശ്രമിക്കാത്ത ചില ജീവിതങ്ങൾ. സൂര്യൻ ഇരുട്ടി വെളുത്തപ്പോൾ മക്കളെ നഷ്ടപ്പെട്ട് കരയുന്ന ഒരുപാട് മാതാപിതാക്കളുണ്ട്. പിതാവിനെയും മാതാവിനെയും നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്നറിയാത്ത ഒരുപാട് നിഷ്ക്കളങ്കത മറഞ്ഞിട്ടില്ലാത്ത ഒരുപാട് കുഞ്ഞുങ്ങളുണ്ട്. ഭർത്താവിനെയും മക്കളെയും നഷ്ടപ്പെട്ടത് ഉൾക്കൊള്ളാൻ കഴിയാത്ത ഒരുപാട് വിധവകൾ ഉണ്ട്. പടച്ചവനെ അവർക്ക് നീ സാമാധാനം നൽകണേ അള്ളാ - ആമീൻ. തിരക്കുള്ള ഈ ജീവിതത്തിനിടയിൽ നിങ്ങൾ ഒരു നിമിഷമെങ്കിലും ആ മുഖങ്ങളെ ഒന്നോർക്കണം. ഇങ്ങനെയും ചില ജീവിതത്തള്ളുണ്ടെന്ന്.
നബി (സ) പറഞ്ഞു " ആരെങ്കിലും യതീം മക്കളെ സഹായിച്ചുവോ, അവനും ഞാനു തമ്മിലുള്ള അകലം രണ്ടു കൈവിരുലുകൾക്കിടക്കയിലെ അകലം മാത്രമാണ് "
✒Noorul Islam
ഇതെല്ലാം ശ്രദ്ധിച്ച കൂട്ടുകാരൻ ചോദിച്ചു "എന്തു പറ്റി നിങ്ങൾക്ക്? എന്തിനാണ് നിങ്ങളുടെ കണ്ണുകൾ നിറയുന്നത്?". ഉമ്മർക്ക പറഞ്ഞു "ആ കുട്ടിയുടെ മറുപടി എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അത് കൊണ്ടാണ്". അപ്പോൾ സുഹൃത്ത് പറഞ്ഞു "അതിൽ എന്താണ്? ഉപ്പയെ കാണാൻ എല്ലെ പോവുന്നെ. മൂപ്പർ ഗൾഫ് ന് വരുന്നുണ്ടാവും". ഉമ്മർക്ക പറഞ്ഞു "അവന്റെ ഉപ്പ എവിടെ ആണെന്നറിയോ? പള്ളിക്കാട്ടിൽ ആറടി മണ്ണിലാണ്" എന്ന് പറഞ്ഞു കഴിയുമ്പോഴേക്കും അദ്ദേഹത്തിൻ പിന്നെ അടക്കി വെക്കാൻ കഴിഞ്ഞില്ല തന്റെ സങ്കടം. ആ കൂട്ടുകാരൻ നെട്ടി തരിച്ചു. കണ്ണുകൾ നിറഞ്ഞു. ആറടി മണ്ണിൽ കിടക്കുന്ന തന്റെ ഉപ്പയെ കാണാനാണോ ആ കുട്ടി രാവിലെ കുളിച്ചൊരുങ്ങി മുടി ഒക്കെ ചീകി സ്റ്റൈലായി നിൽക്കുന്നത് എന്നോർത്ത അദ്ദേഹത്തിൻ ഓർമ്മ വന്നത് മുന്ന് വയസ്സുള്ള തന്റെ മോൻ താൻ മരിച്ചാൽ ഇങ്ങനെ വന്നു നിൽക്കുന്ന രംഗം അദ്ദേഹം ഒരു നിമിഷമെങ്കിലും ചിന്തിച്ചു അദ്ദേഹം കരഞ്ഞു പോയി. അദ്ദേഹം പ്രാർത്ഥിച്ചു " പടച്ചവനെ ഇനി ഒരു മക്കളും യതീമാവാതിരിക്കട്ടെ " എന്ന്. പടച്ചവനെ ഒരു കുട്ടി പോലും മാതാപിതാക്കളെ നഷ്ടപ്പെട്ട് യതീം ആ വാതിരിക്കട്ടെ -ആമീൻ.
ഇത് നമുക്ക് ചുറ്റുമുള്ള ചില ജീവിതങ്ങളുടെ കഥയാണ്. നമ്മൾ കാണാതപോയ എല്ലെങ്കിൽ കാണാൻ ശ്രമിക്കാത്ത ചില ജീവിതങ്ങൾ. സൂര്യൻ ഇരുട്ടി വെളുത്തപ്പോൾ മക്കളെ നഷ്ടപ്പെട്ട് കരയുന്ന ഒരുപാട് മാതാപിതാക്കളുണ്ട്. പിതാവിനെയും മാതാവിനെയും നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്നറിയാത്ത ഒരുപാട് നിഷ്ക്കളങ്കത മറഞ്ഞിട്ടില്ലാത്ത ഒരുപാട് കുഞ്ഞുങ്ങളുണ്ട്. ഭർത്താവിനെയും മക്കളെയും നഷ്ടപ്പെട്ടത് ഉൾക്കൊള്ളാൻ കഴിയാത്ത ഒരുപാട് വിധവകൾ ഉണ്ട്. പടച്ചവനെ അവർക്ക് നീ സാമാധാനം നൽകണേ അള്ളാ - ആമീൻ. തിരക്കുള്ള ഈ ജീവിതത്തിനിടയിൽ നിങ്ങൾ ഒരു നിമിഷമെങ്കിലും ആ മുഖങ്ങളെ ഒന്നോർക്കണം. ഇങ്ങനെയും ചില ജീവിതത്തള്ളുണ്ടെന്ന്.
നബി (സ) പറഞ്ഞു " ആരെങ്കിലും യതീം മക്കളെ സഹായിച്ചുവോ, അവനും ഞാനു തമ്മിലുള്ള അകലം രണ്ടു കൈവിരുലുകൾക്കിടക്കയിലെ അകലം മാത്രമാണ് "
✒Noorul Islam
No comments:
Post a Comment